ചീനിക്കുഴി കൂട്ടക്കൊലപാതകം: ശിക്ഷാ വിധി നാളെ


തൊടുപുഴ: മകനെയും മകന്‍റെ ഭാര്യയെയും രണ്ടു കൊച്ചുമക്കളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ അറിയാനുള്ള ആകാംക്ഷയില്‍ ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ നാട്ടുകാര്‍.കടുത്ത ശിക്ഷ തന്നെ പ്രതിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ആലിയകുന്നേല്‍ ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിയുടെ മകന്‍ ആലിയകുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന(13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജഡ്ജി ആഷ് കെ. ബാല്‍ നാളെ ശിക്ഷ വിധിക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال