വടക്കാഞ്ചേരി പനങ്ങാട്ടുകര കാർത്യായനിഭഗവതീക്ഷേത്രത്തിൽ മേഷണംഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാശിയാണ് ശ്രീ കോവിലിൻ്റെ ഉൾപ്പെടെ പൂട്ട് തകർത്തതായി കണ്ടത്.
2 ബണ്ഡാരങ്ങളും കാഷ് കൗണ്ടറും തകർത്തിട്ടുണ്ട്തിടപ്പിള്ളിൽ പഴ്സിൽ സൂക്ഷിച്ചു ചെറിയതുകയും ഭണ്ഡാരങ്ങളിലുള്ള ചെറിയ തുകകളും നഷ്ടപ്പെട്ടിട്ടുണ്ട്.ക്ഷേത്രത്തിലെ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 16000 ത്തോളം രൂപ ജീവനക്കാർ കൈയ്യിൽ കരുതിയതിനാൽ അത് നഷ്ടപ്പെട്ടില്ല.മോഷ്ടാക്കൾ മേഷണത്തിന് ശേഷം വന്ന വഴികളിലെല്ലാം മുളകുപൊടി വിതറിയിട്ടുണ്ട്.4ഓടുകളും തിടപ്പിള്ളിയുടെ ഒരു പലകയും ഇളക്കിയ നിലയിലാണ്വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാധമിക അന്വേഷണം നടത്തി.ഫിങ്കർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയാലേ മോഷ്ടാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ